കുട്ടി: അമ്മക്കറിയുമോമാനത്തെയമ്പിളിഅമ്മാവനെന്നോട്കൂട്ടുകൂടിഅങ്ങോട്ടു പോകിലുമിങ്ങോട്ട് പോകിലുമെൻകൂടെയുണ്ടല്ലോ എന്തു രസം അമ്മ: രാവിലിരുട്ടിൽവെളിയിലിറങ്ങി നീഓടിക്കളിക്കാതെപൊന്നുമോനെവന്നങ്ങ് കൊണ്ടുപോംതീ തുപ്പും രാക്ഷസജന്തുക്കളുണ്ടാമറവിലയ്യോ കുട്ടി: ഇല്ലമ്മേ …
Category:
Ezhuthumuri (എഴുത്തുമുറി)
-
നെല്ലിക്കപോലുള്ള ബാല്യത്തിലന്നു ഞാൻവല്ലായ്മയെങ്കിലുമാഹ്ളാദത്താൽ കല്ലിലും മുള്ളിലും നഗ്നപാദങ്ങളിൽതുള്ളിക്കളിച്ചു നടന്നുവല്ലോ മെല്ലെവിടരുമാ മുല്ലയും തെച്ചിയുംമുറ്റത്ത് കോണിൽ കഥ പറയെ വേലികൾതോറുമോരഞ്ചിതൾപ്പൂക്കളാൽകൂട്ടൊന്നു …
-
എല്ലാ ഞായറാഴ്ച്ചകളെയും പോലെ, അന്നും പകലിന്റെ ആരംഭം വൈകിയിട്ടായിരുന്നു. പതിവായ ദ്രുതഗതിയിലുള്ള പ്രവൃത്തികൾ അദൃശ്യമായിരുന്നു. അടുത്തുള്ള സോഫായിലിരുന്നു കൊച്ചുമോൻ …
-
സ്ത്രീകളുടെ ശബരിമല എന്ന് പേരുകേട്ട ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ അനുഗ്രഹത്താൽ വന്നു ചേർന്ന നിയോഗം . ക്ഷേത്രത്തിലെ …
-
“ആമിനാ, ജ്ജ് അറിഞ്ഞാ ബീവാത്തുൻ്റെ കെട്ടിയോന് ജൊരം വന്ന് കെടപ്പാ”. ഞമ്മള് ഓളോട് പറഞ്ഞ് .’ ” അള്ളാ …
-
-
-
-
-
